രാത്രിമഴയുടെ കുളിരിനു കൂട്ടായി ഇൻബോക്സിൽ വന്ന ആരാധികയുടെ കിളിക്കൊഞ്ചലിന് മുന്നിൽ അയാളൊന്നു പതറി…

എഴുത്ത്: രാജീവ് രാധാകൃഷ്ണപണിക്കർ ============= “മാഷ് കവിതകൾ എഴുതാറില്ലേ” രാത്രിമഴയുടെ കുളിരിനു കൂട്ടായി ഇൻബോക്സിൽ വന്ന ആരാധികയുടെ കിളിക്കൊഞ്ചലിന് മുന്നിൽ അയാളൊന്നു പതറി. “ഇല്ല കവിതകൾ എനിക്ക് വഴങ്ങില്ല’ അല്പം ജാള്യതയോടെയാണെങ്കിലും അയാൾ സത്യസന്ധമായി മറുപടി നൽകി. “മാഷേ ഞാനൊരു കവിത …

രാത്രിമഴയുടെ കുളിരിനു കൂട്ടായി ഇൻബോക്സിൽ വന്ന ആരാധികയുടെ കിളിക്കൊഞ്ചലിന് മുന്നിൽ അയാളൊന്നു പതറി… Read More

ഞാൻ എങ്ങിനെയൊക്കെ കണക്കു കൂട്ടി നോക്കിയിട്ടും ഈ പ്രായത്തിലുള്ള ഒരു മകളുണ്ടാവാൻ സാധ്യതയില്ല…

എഴുത്ത്: രാജീവ് രാധാകൃഷ്ണപണിക്കർ =========== “സാറിനു വിസിറ്റേഴ്‌സുണ്ട്” കുംഭമാസത്തിലെ ചൂടുപിടിച്ച  മദ്ധ്യാഹ്നങ്ങളിലൊന്നിൽ ഉച്ചയൂണ് കഴിഞ്ഞൊരു പൂച്ചമയക്കമാവാം എന്ന ചിന്തയോടെ കസേരയിൽ ചാരിക്കിടക്കാനൊരുങ്ങുമ്പോഴാണ് ഇന്റർകോമിലൂടെ റിസെപ്‌ഷണിസ്റ്റിന്റെ കുയിൽ നാദം മുഴങ്ങിയത്. വല്ല ആരാധകരുമായിരിക്കും എന്നാണ് കരുതിയത്. താൻ ഈ നാട്ടിൽ എത്തിയതറിഞ്ഞു കാണാൻ …

ഞാൻ എങ്ങിനെയൊക്കെ കണക്കു കൂട്ടി നോക്കിയിട്ടും ഈ പ്രായത്തിലുള്ള ഒരു മകളുണ്ടാവാൻ സാധ്യതയില്ല… Read More

ഒരു നിമിഷം ഡോക്ടർ തന്റെ കസേരയിലേക്ക് ചാരിയിരുന്നു. ജാലകപഴുതിലൂടെ വിദൂരതയിലേക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു…

വിഷാദം… എഴുത്ത്: രാജീവ് രാധാകൃഷ്ണ പണിക്കര്‍ ============ “ഇല്ല അയാൾ ആ ത്മഹത്യ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനാണെങ്കിൽ പണ്ടേ അയാൾക്കതാകാമായിരുന്നു. അന്ന് എന്നെ കാണാൻ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല” ഒരു നെടുവീർപ്പോടെ ഡോക്ടർ സുലേഖ പിറുപിറുത്തു. “അതേ മാഡം അയാളുടെ മരണത്തെപറ്റി …

ഒരു നിമിഷം ഡോക്ടർ തന്റെ കസേരയിലേക്ക് ചാരിയിരുന്നു. ജാലകപഴുതിലൂടെ വിദൂരതയിലേക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു… Read More

പക്ഷേ അതിന്റെ ഏഴാം നാൾ അതുങ്ങളെ വീട്ടിലേക്ക് കെട്ടിയെടുക്കുമെന്ന് കരുതിയതല്ല…

എഴുത്ത്: രാജീവ് രാധാകൃഷ്ണ പണിക്കര്‍ ============== അന്ത്രുവിന്റെ ഇറച്ചി കടയിൽ നിന്നും വാങ്ങിയ ആട്ടിറച്ചി പാതേമ്പുറത്തു വച്ച് കുപ്പി ഗ്ലാസ്സിൽ അടച്ചു വച്ചിരുന്ന കട്ടനും മോന്തി  തിരിഞ്ഞപ്പോഴാണ് ഉമ്മറവാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. പുറത്ത് പശുവിന് കാടി  കൊടുക്കുകയായിരുന്ന മറിയയെ …

പക്ഷേ അതിന്റെ ഏഴാം നാൾ അതുങ്ങളെ വീട്ടിലേക്ക് കെട്ടിയെടുക്കുമെന്ന് കരുതിയതല്ല… Read More