ഓണക്കോടിയുടെ ഇഷ്ടപ്പെട്ട നിറവുമെല്ലാം അവൾ പറഞ്ഞേൽപ്പിക്കുമായിരുന്നു. ചേട്ടനും ചേച്ചിയും ഞാനും തൊടിയിൽ പൂ പറിക്കാൻ നടന്നതും..

എഴുത്ത്: ഷെഫി സുബൈർ തിരുവോണത്തിന്റെയന്നു ഉച്ചയ്ക്ക് ശേഷം വീട്ടിൽ പോകണമെന്ന ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. അതിനു ഒരാഴ്ച്ച മുമ്പേ എന്നോടു സമ്മതവും വാങ്ങി വെയ്ക്കുമായിരുന്നു. ഏട്ടാ…തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷം നമ്മൾക്കു വീട്ടിൽ പോകണം ട്ടോ…..! നീ മക്കളെയും കൂട്ടി പൊക്കോ. …

ഓണക്കോടിയുടെ ഇഷ്ടപ്പെട്ട നിറവുമെല്ലാം അവൾ പറഞ്ഞേൽപ്പിക്കുമായിരുന്നു. ചേട്ടനും ചേച്ചിയും ഞാനും തൊടിയിൽ പൂ പറിക്കാൻ നടന്നതും.. Read More

കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിയ്ക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു….

എഴുത്ത്: ഷെഫി സുബൈർ തലേന്നു മീൻകറി വെച്ച മൺചട്ടിയിൽ ചോറുണ്ണുന്ന ഏട്ടനെ അനിയത്തി എപ്പോഴും കളിയാക്കുമായിരുന്നു. ആണുങ്ങള് അടുക്കളയിൽ വന്നിരുന്നു ചട്ടിയിൽ ചോറുണ്ണാൻ നാണമില്ലേന്ന്. അപ്പോഴും ഏട്ടൻ ചിരിയ്ക്കും. കിണറിന്റെ അരികിലുള്ള മുരിങ്ങ മരത്തിൽ നിന്നു മുരിങ്ങ കായ മുളംതോട്ടി വെച്ചു …

കൈ പിടിച്ചു കൂടെ കൂട്ടുന്നവൻ ഒരിയ്ക്കലും പെങ്ങളുടെ കണ്ണു നിറയ്ക്കരുതെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു…. Read More

വിവാഹത്തിന്റെ തലേനാളും തിരക്കുകളുമായി ഓടി നടക്കുന്ന എന്നെ കണ്ടപ്പോഴും അവൾ കളിയാക്കി സംസാരിച്ചുക്കൊണ്ടിരിന്നു…

എഴുത്ത്: ഷെഫി സുബൈർ അനിയത്തിയുടെ വിവാഹം ഉറപ്പിച്ചതിനു ശേഷം പെട്ടെന്നാണ് വെറുതെ നടന്ന എന്റെ തലയിലേക്ക് കുറെ ഉത്തരവാദിത്വങ്ങൾ വന്നു ചേർന്നത്. അച്ചനാണ് കാര്യങ്ങൾ പറഞ്ഞു തുടക്കമിട്ടത്. ഡാ , നീയാണ് എല്ലാം നോക്കി നടത്തേണ്ടത് ? കല്യാണക്കുറി അടിക്കാൻ കൊടുക്കണം. …

വിവാഹത്തിന്റെ തലേനാളും തിരക്കുകളുമായി ഓടി നടക്കുന്ന എന്നെ കണ്ടപ്പോഴും അവൾ കളിയാക്കി സംസാരിച്ചുക്കൊണ്ടിരിന്നു… Read More

ഒരു പെൺകുഞ്ഞിനെ എനിക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു…

എഴുത്ത്: ഷെഫി സുബൈർ ഒരു പെൺകുഞ്ഞിനെ എനിയ്ക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു. ഗർഭിണിയായിരുന്നപ്പോൾത്തന്നെ അവൾ പറയുമായിരുന്നു, ഇതു അച്ഛനെപ്പോലെ വഴക്കാളിയായൊരു മോനായിരിക്കുമെന്ന്. അല്ലെങ്കിലും ഈ കുടുംബത്തിലേതു ആദ്യത്തേത് ആൺകുട്ടി തന്നെയായിരിക്കുമെന്ന് അമ്മയും പറഞ്ഞു. മോനായാലും, മോളായാലും ഈശ്വരൻ ഒരു കുഴപ്പവും …

ഒരു പെൺകുഞ്ഞിനെ എനിക്ക് സമ്മാനിച്ചതിന് ഞാനെന്നുമെന്റെ പ്രിയതമയോട് കടപ്പെട്ടിരിക്കുന്നു… Read More

ഏതു പാതിരാത്രി ആരു വന്നു വിളിച്ചാലും ഒരു മടിയും കൂടാതെ പോകുന്ന ഭർത്താവിനോട് സൂക്ഷിച്ചു പോകണമെന്നു മാത്രമേ അവൾ പറഞ്ഞിരിന്നുള്ളൂ…

എഴുത്ത് : ഷെഫി സുബൈർ ഒരു ഡ്രൈവർ പയ്യൻ നാളെ പെണ്ണിനെ കാണാൻ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ വീട്ടുകാരുടെ മുഖത്തൊരു കറുപ്പ് പടർന്നു. ഒരു ഡ്രൈവറിനൊക്കെ എങ്ങനെയാ ന്റെ മോളെ പിടിച്ചു കൊടുക്കുന്നത്?അല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു മെച്ചവും കാണില്ല. ഒന്നുമില്ലെങ്കിലും അവൾക്കിത്തിരി …

ഏതു പാതിരാത്രി ആരു വന്നു വിളിച്ചാലും ഒരു മടിയും കൂടാതെ പോകുന്ന ഭർത്താവിനോട് സൂക്ഷിച്ചു പോകണമെന്നു മാത്രമേ അവൾ പറഞ്ഞിരിന്നുള്ളൂ… Read More