അവൻ, അവളുടെ മിഴികളിലേക്കു നോക്കി. അവളുടെ മിഴികളിലും ചൊടികളിലും അനുരാഗം ഇതൾ വിടരുന്നുണ്ടായിരുന്നു.

പെരുമഴക്കാലംഎഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്========================= ആറു മാസങ്ങൾക്കു മുൻപ്, “നിങ്ങള്, ഈണ് കഴിക്കണുണ്ടോ ഇപ്പോൾ? അച്ഛനുമമ്മയും, പിള്ളേരുമൊക്കെ കഴിച്ചു. അവര് വിശ്രമിക്ക്യാ, പിള്ളേര്, വീണ്ടും കമ്പ്യൂട്ടറിൽ ഗെയിമു കളിക്ക്യാനിരിക്കണൂ. ഇപ്പോൾ കഴിക്കണുണ്ടെങ്കിൽ, നമുക്ക് ഒരുമിച്ചിരുന്നു കഴിക്ക്യാം ട്ടാ. നാലുമണീടെ ബസ്സിന്, ഞാൻ …

അവൻ, അവളുടെ മിഴികളിലേക്കു നോക്കി. അവളുടെ മിഴികളിലും ചൊടികളിലും അനുരാഗം ഇതൾ വിടരുന്നുണ്ടായിരുന്നു. Read More

ഉറക്കം വരാതെയുള്ള ആ കിടപ്പ് തീർത്തും അസുഖകരമായി രണ്ടാൾക്കും അനുഭവപ്പെടും….

പിണക്കംഎഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്====================== ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. പിന്നെ, ഒരു പായ് വരിച്ച് കട്ടിലിനു താഴെ കിടന്നു. കൊച്ചുവീടിൻ്റെ കുടുസ്സുമുറിയിൽ, സീറോ വാട്ട് …

ഉറക്കം വരാതെയുള്ള ആ കിടപ്പ് തീർത്തും അസുഖകരമായി രണ്ടാൾക്കും അനുഭവപ്പെടും…. Read More

മൂന്നു ദിവസങ്ങൾക്കു ശേഷം, അതു സംഭവിച്ചു. നിന്നൊഴിയാൻ പറ്റാത്ത വിധം തിരക്കുകൾ അവതരിപ്പിച്ചു കടന്നുപോയ ഒരു പുലരിക്കു ശേഷം…

അവസ്ഥാന്തരങ്ങൾ….എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്====================== “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത ഞായറാഴ്ച്ച, മോളുടെ കല്യാണമാണ്. ഭഗവതിക്കാവിലാണ് കെട്ട്. അവിടുത്തേ ഹാളിൽ തന്നെയാണ് സദ്യയും. മധുവും, മായയും …

മൂന്നു ദിവസങ്ങൾക്കു ശേഷം, അതു സംഭവിച്ചു. നിന്നൊഴിയാൻ പറ്റാത്ത വിധം തിരക്കുകൾ അവതരിപ്പിച്ചു കടന്നുപോയ ഒരു പുലരിക്കു ശേഷം… Read More

അയാൾ ഫോണെടുത്തു. അനുജൻ അവസാനം മെസേജ് അയച്ചിരിക്കുന്നത് രണ്ടു വർഷം മുൻപാണ്.

കൂടപ്പിറപ്പ്…എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്====================== ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു. നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും …

അയാൾ ഫോണെടുത്തു. അനുജൻ അവസാനം മെസേജ് അയച്ചിരിക്കുന്നത് രണ്ടു വർഷം മുൻപാണ്. Read More

അരുണയുണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ കിടക്കയിൽ പായാരങ്ങളുടെ നിലയ്ക്കാത്ത ധാരകളുണ്ടായേനേ. വലിയ വീടുണ്ടായതു മൂലം…

നിലാവ്….എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്===================== കിടപ്പുമുറിയുടെ ജനൽവാതിലുകളെല്ലാം വിരിനീക്കി തുറന്നിട്ട്, പ്രകാശ് കട്ടിലിൻ്റെ ക്രാസിയിൽ തലയിണ ചാരിവച്ചു കിടന്നു. കമ്പ്യൂട്ടറിൽ നിന്നും സുഗതകുമാരിയുടെയൊരു കവിത വളരേ പതിഞ്ഞ ശബ്ദത്തിലൊഴുകി വന്നുകൊണ്ടിരുന്നു. പ്രകൃതിയേക്കുറിച്ചുള്ള വർണ്ണനകളുടെ വൈഭവത്തിൽ ലയിച്ചങ്ങനേയിരിക്കുമ്പോളാണ്, വാതിൽക്കൽ അമ്മ വന്നു നിന്നത്. …

അരുണയുണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ കിടക്കയിൽ പായാരങ്ങളുടെ നിലയ്ക്കാത്ത ധാരകളുണ്ടായേനേ. വലിയ വീടുണ്ടായതു മൂലം… Read More

മോഹൻലാലിന് ആവാമെങ്കിൽ, എന്തുകൊണ്ട് തനിക്കും ധനവാനായിക്കൂടാ. സിനിമാക്കഥകളേക്കാൾ ഉജ്വലമാണ് ചില ജീവിതവിജയങ്ങളുടെ കഥകൾ…

രാജീവേട്ടൻഎഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്========================== വെള്ളിയാഴ്ച്ച….സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു. “അരുൺ, മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ, ഞായറാഴ്ച്ച പതിനൊന്നു …

മോഹൻലാലിന് ആവാമെങ്കിൽ, എന്തുകൊണ്ട് തനിക്കും ധനവാനായിക്കൂടാ. സിനിമാക്കഥകളേക്കാൾ ഉജ്വലമാണ് ചില ജീവിതവിജയങ്ങളുടെ കഥകൾ… Read More

ആദ്യം നിശബ്ദമായും, പിന്നീട് പരമാവധി ശബ്ദത്തിലും മൊബൈലിൽ നീലക്കാഴ്ച്ചകൾ വിരുന്നു വന്നു…

ജാതകം…എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്======================== സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു. ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, …

ആദ്യം നിശബ്ദമായും, പിന്നീട് പരമാവധി ശബ്ദത്തിലും മൊബൈലിൽ നീലക്കാഴ്ച്ചകൾ വിരുന്നു വന്നു… Read More

വർഷ, പതിയേ പിന്തിരിഞ്ഞു അകത്തേക്കു നടന്നു. ഉടലിനെപ്പൊതിഞ്ഞ ചൂടു വേറിട്ടു…

മഞ്ഞുതുള്ളി…എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്======================== മാനന്തവാടി നഗരഹൃദയത്തിലെ നെസ്റ്റ് ഹോട്ടലിലാണ്, അവർ കുടുംബസമേതം മുറിയെടുത്തത്. രാവിലെ തൃശൂരിൽ നിന്നും പുറപ്പെട്ട്, ഇവിടെയെത്തുമ്പോൾ സന്ധ്യയാകാറായിരുന്നു. മക്കളിരുവരും കാറിൽത്തന്നെ ചെറുമയക്കങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. രാത്രിയിൽ അവർ ആവശ്യപ്പെട്ട ഭക്ഷണം വാങ്ങിച്ചു നൽകി. യാത്രാക്ഷീണത്തിന്റെ ശേഷിപ്പാകാം, രണ്ടാളും …

വർഷ, പതിയേ പിന്തിരിഞ്ഞു അകത്തേക്കു നടന്നു. ഉടലിനെപ്പൊതിഞ്ഞ ചൂടു വേറിട്ടു… Read More

അച്ഛൻ്റെ നിർബ്ബന്ധത്തിനു വഴങ്ങാതിരിക്കാനാകില്ല. അച്ഛൻ, ജീവിതത്തിൽ ഒരു കാര്യത്തിനും നിർബ്ബന്ധബുദ്ധിയുള്ള വ്യക്തിയല്ല…

ഉയിർപ്പ്…എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്============================= ആത്മിക, മുറിയ്ക്കകത്തേക്കു കയറി വാതിൽ ചേർത്തടച്ചു. മുറിയ്ക്കു പുറത്ത്, വീടിൻ്റെ നടുവകത്തായി സുഭദ്ര നിന്നു. അവർ വല്ലാതെ വിക്ഷുബ്ധയായിരുന്നു. പലതരം വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ, ആ മുഖം മുറുകിയിരുന്നു. കറുപ്പു പടർന്ന കൺതടങ്ങളിലേക്ക് മിഴിനീർ പൊഴിഞ്ഞൂർന്നു. സുഭദ്ര, …

അച്ഛൻ്റെ നിർബ്ബന്ധത്തിനു വഴങ്ങാതിരിക്കാനാകില്ല. അച്ഛൻ, ജീവിതത്തിൽ ഒരു കാര്യത്തിനും നിർബ്ബന്ധബുദ്ധിയുള്ള വ്യക്തിയല്ല… Read More

ആഗതനേ സൂക്ഷിച്ചു നോക്കിയ, അമ്മായിയുടെ മിഴികൾ വിടർന്നു. മുഖം പ്രസന്നമായി.

അമ്മ എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട് =================== ഗേറ്റിനു മുൻപിൽ കാർ നിർത്തി, മഹേഷ് തെല്ലു ശങ്കിച്ചു നിന്നു. വിമലമ്മായിയുടെ വീട് ഇതുതന്നെയായിരിക്കുമോ? ഇളയച്ഛൻ പറഞ്ഞു തന്ന വഴികളൊക്കെ പിന്നിട്ട്, ഏറെ ദൂരം സഞ്ചരിച്ച് എത്തിയതാണിവിടെ. അച്ഛൻ്റെ മൂന്നാമത്തെ അമ്മായിയുടെ മകളാണ് …

ആഗതനേ സൂക്ഷിച്ചു നോക്കിയ, അമ്മായിയുടെ മിഴികൾ വിടർന്നു. മുഖം പ്രസന്നമായി. Read More