പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക…

Story written by Saran Prakash ================ “മൂത്തോനിപ്പഴും ഓട്ടർഷ്യാ..??” വെല്ലിമ്മാമയുടെ മോൾടെ കല്ല്യാണംകുറിക്ക് അമ്മയോടൊപ്പം പന്തലിലേക്ക് കയറുമ്പോഴായിരുന്നു, വെറ്റിലമുറുക്കികൊണ്ടിരുന്ന കാർന്നോര് കൂടിനിൽക്കുന്നവരെല്ലാം കേൾക്കെ ഉച്ഛത്തിലെന്നെനോക്കി പരിഹസിച്ചത്…. റിക്ഷ ഓടിക്കുന്ന കാലം മുതലേ, നാലാള് കൂടുമ്പോൾ ഈ പരിഹാസം എനിക്ക് സുപരിചിതമാണ്… …

പക്ഷേ, പരിഹസിക്കപ്പെടുന്നത് ഒരു കൂട്ടത്തിന് നാടുവിലാണെങ്കിൽ ആർക്കാണ് കേട്ടുനിൽക്കാനാകുക… Read More

അവർ വന്നതോടെ അവനെ അച്ഛന്റെ കൂടെ കിടത്താതെയായി. പിറ്റേന്ന് രാവിലെ….

ചിറ്റമ്മ Story written by Bindu NP =================== സമയം സന്ധ്യയാവാറായി അവർ വിരുന്നു കഴിഞ്ഞു തിരിച്ചെത്താൻ . വരുമ്പോ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കാറിന്റെ ശബ്ദം കേട്ടിട്ടാവണം കുമാരേട്ടൻ അവിടേക്ക് വന്നത് . “മോനേ അവള് പോയി . ഈ ചാവി …

അവർ വന്നതോടെ അവനെ അച്ഛന്റെ കൂടെ കിടത്താതെയായി. പിറ്റേന്ന് രാവിലെ…. Read More

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു….

പെയ്തൊഴിയും നേരം… എഴുത്ത്: സിന്ധു മനോജ് ================= “ചേച്ചിയമ്മേ….” തുളസിത്തറയിൽ വിളക്കു വെച്ച് തൊഴുതു നിന്ന നന്ദിനി ഒരു ഞെട്ടലോടെ, തന്നെ ഇറുക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന വർഷയെ നോക്കി. “ഹോ… ഈ പെണ്ണ് പേടിപ്പിച്ചു കളഞ്ഞല്ലോ. പൂച്ചയെപ്പോലെ പതുങ്ങി വന്നോണ്ടാണോ പ്രാർത്ഥിച്ചു …

എന്തുപറ്റിയെന്നു എത്ര ചോദിച്ചിട്ടും അവൾ മറുപടി പറഞ്ഞില്ല. ഇരുൾ വീണ മിഴികൾ ചോർന്നൊലിച്ചു കൊണ്ടിരുന്നു…. Read More

ജാനകിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു കൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കി മുനീർ ചോദിച്ചു..

Story written by Kannan Saju ================= മകൻ ബൂട്ടിനു ചവിട്ടിയ മുറിവിന്മേൽ ജാനകി മുനീറിന് മരുന്ന് വെച്ചു കൊടുത്തു…. ചുക്കി ചുളിഞ്ഞ മുനീറിന്റെ തൊലിയിൽ കണ്ണട കയറ്റി വെച്ചു അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. ഇരുവർക്കും ഇപ്പൊ എഴുപതു …

ജാനകിയുടെ മുഖത്ത് നിന്നു കണ്ണെടുത്തു കൊണ്ടു ജനാലയിലൂടെ പുറത്തേക്കു നോക്കി മുനീർ ചോദിച്ചു.. Read More

മറുപടിനൽകാതെ ഞാൻ പതിയെ തലകുനിച്ചെങ്കിലും പിന്നെയും പിന്നെയും അവർ ചോദിച്ചുകൊണ്ടേയിരുന്നു…

Story written by Saran Prakash ===================== അന്നും ആ സായം സന്ധ്യയിൽ അകലെ ഇടവഴിക്കപ്പുറത്ത്, ഒരു റാന്തൽ വിളക്ക് തെളിഞ്ഞു… പതിവുപോലെ ആ റാന്തലിനെ ലക്ഷ്യം വെച്ച് അച്ഛൻ പടിപ്പുരകടന്നകന്നു….ഉമ്മറത്തിണ്ണയിൽ അമ്മ നിർവികാരതയോടെ അകലങ്ങളിലേക്ക് നോക്കി കണ്ണീരൊഴുക്കി… ”അച്ഛൻ എങ്ട്ടാ …

മറുപടിനൽകാതെ ഞാൻ പതിയെ തലകുനിച്ചെങ്കിലും പിന്നെയും പിന്നെയും അവർ ചോദിച്ചുകൊണ്ടേയിരുന്നു… Read More